Posts

Showing posts from 2017

Landmark Judgements of the Year 2017

Image

കല്ല്യാണിയമ്മക്കഞ്ചുമക്കൾ

സംഭവം ശരിയാണ് കല്ല്യാണി അമ്മയുടെ അഞ്ചു മക്കളിൽ നാലും പെണ്ണുങ്ങൾ ആണ്, അതു കൊണ്ട് തന്നെ അമ്മയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും അവർ ന്യുമോണിയ ബാധിച്ചപ്പോൾ അമ്മയെ കൊച്ചിയിലെ ഒരു ചെറിയ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. ജീവൻ ഉറപ്പിക്കണമെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജിലോ എറണാകുളം ജനറൽ ആസ്പത്രിയിലോ കൊണ്ടു പോകാൻ ഡോക്ടർ പറഞ്ഞതാ. കൂടെ നിൽക്കുന്നവർക്ക് ബുദ്ധിമുട്ട് ആവുമല്ലോ എന്നു കരുതി അവർ തീരുമാനിച്ചു, തൽകാലം കൊച്ചിയിലെ കുട്ടി ആശുപത്രി മതി എന്ന്. ഇതിപ്പോ ശരിയോ തെറ്റോ എന്നു ചോദിച്ചാൽ, ഉത്തരം പറയാൻ ബുദ്ധിമുട്ടാവും. കല്യാണി അമ്മയുടെ മരുമക്കൾ പണിക്കു പോകാൻ മടിയുള്ളവർ ആണെങ്കിലും ആഘോഷങ്ങൾ അവർക്ക് ഹരമാണ്. അതു കൊണ്ട് തന്നെ ഭാര്യമാർ പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ പട്ടിണി ആണ്. അതുകൊണ്ട് തന്നെ കല്യാണി അമ്മയുടെ ജീവനും തുലാസിലാണ്. ഞാൻ ഈ നാട്ടിൽ വന്നിട്ട് പത്തുപതിനാറു കൊല്ലമേ ആയിട്ടുള്ളു, അതു കൊണ്ടു മാത്രമായിരിക്കാം, കല്യാണി അമ്മയുടെ അവസ്‌ഥയിൽ എനിക്ക് തീരുമാനം എടുക്കാൻ ബുദ്ധിമുട്ട്. ഈ നാട്ടിലുള്ളവർക്ക് കല്യാണി അമ്മമാർ വെറും സമയം മുടക്കികൾ മാത്രം അതുകൊണ്ട് തന്ന

th unconcerned

What I have understood is  Always paint your language with some so called light left colour to get you universally accepted. I have got some friends now in this half past second decade of this century, who are all so concerned about Marx, even though their predecessors and (he himself before the above said period) considered leftism as a bloody ideology. Funniest part is that, for them the knowledge of marxism starts and ends in the beautiful beard of Sir Marx. The major portion of these so called intellectuals belongs to central and northern part of this southern state. They are least bothered about the national security, economy, but very much concerned about the ecstasy of vote banks. (I am supposed to stress more on substance than on the beauty and rules of language)

A Messi lo vas a ver, la Copa nos va a traer, Maradona es más grande que Pele

(Written by an unknown  Messi fan) ക്ലബ്ബിലെ ടിവിക്ക് മുൻപിൽ എല്ലാവരും കാത്തിരിക്കുന്നത് ആ പയ്യനു വേണ്ടി ആണ്. ഞങ്ങൾ മാത്രമല്ല വെൽടിൻസ് അരേനയിലെ കാണികളും  അർജൻറ്റീനയിൽ ടിവി ക് മുൻപിലിരിക്കുന്ന ഓരോരുത്തരും കാത്തിരിക്കുന്ന നിമിഷം.   ജർമനിയിൽ നടക്കുന്ന ലോകകപ്പിൽ മരണഗ്രൂപ്പിലാണ് അർജൻറ്റീന ചെന്നു പെട്ടത്. ഐവറികോസ്റ്റ് , നെതെർലണ്ട്സ് , സെർബിയ മോൺടെനെഗ്രോ , അർജൻറ്റീന ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ നിന്ന് പുറത്ത് കടക്കുന്നതു കുറച് പ്രയാസമേറിയതായിരുന്നു .  ആദ്യ മത്സരത്തിൽ  രണ്ട് ഗോളിന് വിജയിചു അർജൻറ്റീന വെൽടിൻസ് അരേനയിലെത്തിയത് സെർബിയയെ നേരിടാനുറചാണ്.  മത്സരം 57 മിനുട്ടുകൾ കഴിഞ്ഞു. അർജൻറ്റീന മൂന്നു ഗോളുകൾക് മുന്നിലാണ് . മറഡോണക്കും കനീജിയക്കും ബാറ്റിക്കും  ശേഷം അർജൻറ്റീനയുടെ പുതിയ   താരോദയത്തിനു വേണ്ടി മുറവിളി കാട്ടുകയാണ്.പെക്കർമാൻറ്റെ നിർദേശ പ്രകാരം സബ്സ്റ്റിറ്റൂഷൻ  ബോർഡ് ഉയർന്നപ്പോൾ  കരുതിയത്  ആ  പത്തൊമ്പൊതു കാരൻറ്റെ ലോകകപ്  അരങ്ങേറ്റം ആണെന്നാണ്. എന്നാൽ പ്രതീക്ഷകൾ അട്ടിമറിച്  സാവിയോളയെ തിരികെ വിളിച് കാർലോസ് ടെവസ് കളത്തിലേക് ഇറങ്ങി. ഒരു താരത്തീൻറ്റെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന ചുരുക്കം

Tax Invoice under GST Act

Contents of tax invoice (a) name, address and GSTIN of the supplier; (b) a consecutive serial number not exceeding sixteen characters, in one or multiple series, containing alphabets or numerals or special characters hyphen or dash and slash symbolised as “-” and “/” respectively, and any combination thereof, unique for a financial year; (c) date of its issue; (d) name, address and GSTIN or UIN, if registered, of the recipient; (e) name and address of the recipient and the address of delivery, along with the name of State and its code, if such recipient is un-registered and where the value of taxable supply is fifty thousand rupees or more; (f) HSN code of goods or Accounting Code of services; (g) description of goods or services; (h) quantity in case of goods and unit or Unique Quantity Code thereof; (i) total value of supply of goods or services or both; (j) taxable value of supply of goods or services or both taking into account discoun

തുളളൽ പാട്ട്

(By an unknown writer) ഇതെഴുതിയ ആളിന്റെ ഭാവനാ വിലാസത്തിന്‌ പ്രണാമം അറിപ്പിക്കുന്നു. പുതിയൊരു തുളളൽ പാട്ട് - - - - -........ ----- കേരം വളരും കേരളനാട്ടില്‍ കേരത്തെക്കാള്‍ പേരുകളധികം. ആളുകളവരുടെ പേരുകള്‍ കേട്ടി- ട്ടാലോചിച്ചാല്‍ ആകെ വിചിത്രം! 'പങ്കജവല്ലി' പാവമവള്‍ക്ക് വണ്ണം കൊണ്ടു നടക്കാന്‍ വയ്യ. കോട്ടാസാരിയുടുത്താല്‍പ്പോലും സാരിത്തുന്പിനു നീളക്കുറവ്. 'ആശാലത'യെ കണ്ടിട്ടൊരുവനും ആശിച്ചിട്ടില്ലിന്നേവരെയും ആശ പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ ആലോചനകള്‍ വന്നില്ലൊന്നും. 'ശാന്തമ്മ'യ്കൊരു കോപം വന്നാല്‍ ഈറ്റപ്പുലിയും പന്പ കടക്കും. മണ്ടി നടന്നവള്‍ കണ്ടതു മുഴുവന്‍ തല്ലിയുടച്ചു തരിപ്പണമാക്കും. 'കമലാക്ഷീ'ടേം 'മീനാക്ഷീ'ടേം കണ്ണുകള്‍ കണ്ടാല്‍ ഭയമായീടും ഉണ്ടക്കണ്ണികളെന്നു വിളിക്കാന്‍ മനസും പോര, മുഷിച്ചിലുമാകും. 'ചന്ദ്രിക'യുടെയാ മുഖഭാവത്തില്‍ പുഞ്ചിരിയൊരുതരി കാണാനില്ല. ഗൌരവമിത്തിരി കൂടുതലത്രേ ഗൌനിക്കാറില്ലവളേയാരും. പേരില്‍ 'പങ്കജ-അക്ഷന്‍' പക്ഷെ കോങ്കണ്ണവനുണ്ടൊരു നോട്ടത്തില്‍ കണ്ണട വെച്ചു നടക്കുന്നതിനാല്‍ കൂടുതലാരും കാണ

നശ്വരമീജീവിതം

(By an unknown writer) നദിയിൽ ഒരു ആനയുടെ ജഡം ഒഴുകിയിരുന്നു. ഒരു കാക്ക അതു കണ്ടു. അതിനു സന്തോഷമായി. അത് ആ ജഡത്തിൽ വന്നിരുന്നു യഥേഷ്ടം മാംസം ഭക്ഷിച്ചു. ദാഹത്തിന് നദിയിലെ വെള്ളവും കുടിച്ചു. ആ ജഡത്തിനു മുകളിൽ അങ്ങോട്ടുമിങ്ങോട്ടും പാറി കൊണ്ടും മാറിയിരുന്നു കൊണ്ടും അതിന്നു തൃപ്തിയായി ഇരുന്നു. അത് അലോചിച്ചു. ഇത് അത്യന്തം സുന്ദരമായ ഒരു യാത്ര തന്നെ. ഇവിടെ ഭക്ഷണവും ജലവും ധാരാളം ഒന്നിനും ഒരു കുറവുമില്ല. ഇതിനെ വിട്ടു പോവണോ മറ്റു വല്ലയിടത്തും ? കാക്ക കുറച്ചു ദിവസം ആ നദിയിലെ ജലത്തിൽ തന്നെ ആ ജഡത്തിനു മുകളിൽ അങ്ങിനെ കഴിഞ്ഞു. വിശന്നാൽ മാംസം കഴിക്കും. ദാഹിച്ചാൽ നദിയിലെ ജലം കുടിക്കും. വലിയ ജലപ്രവാഹമുള്ള അഗാധജലരാശിയായിരുന്നു അത്.അതിന്റെ തീരങ്ങൾ പോലും കാണാൻ പ്രയാസ്സമായിരുന്നു. ആ പ്രകൃതിമനോഹാരിത കണ്ടു കണ്ടു കാക്ക വ്യാമോഹിതയായി. ഒരു ദിവസം പെട്ടെന്ന് നദി മഹാസമുദ്രത്തിൽ ലയിച്ചു.. ആ നദിക്കു സന്തോഷമായി. അത് അതിന്റെ ലക്ഷ്യത്തിലെത്തിയ സന്തോഷം .സാഗരത്തിലെത്തുക എന്നതാണതിന്റെ ചരമ ലക്ഷ്യം. എന്നാൽ ആ ദിവസം ലക്ഷ്യ ഹീനനായ കാക്കയ്ക്ക് അതിന്റെ ദുർഗ്ഗതി ആയിരുന്നു. നാലു ദിവസത്തേക്കു മാത്രമേ ആ ആനയുടെ ജഡാംശം ആ കടലിൽ ഉണ്ടായുള്ള

Big salute to Sir Manesh P V

(By an unknown writer) എന്‍റെ പേര് മനേഷ് പി.വി. കണ്ണൂര്‍ അഴീക്കോടാണ് സ്വദേശം. ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന് കര്‍ണാടകയില്‍ നിന്നും വൈക്കോല്‍ കൊണ്ടുവന്ന് നാട്ടില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന ബിസിനസായിരുന്നു.************* """പഠനത്തില്‍ എന്നും ആവറേജ് സ്റ്റുഡന്‍റായിരുന്നു. എന്‍റെ ഇഷ്ടമേഖല സ്പോര്‍ട്ട്സ് ആയിരുന്നു. ഓട്ടത്തിലും ഹൈജമ്പ്, ലോംഗ് ജമ്പ് ഇനങ്ങളിലുമൊക്കെ യു.പി. പഠനകാലത്തുതന്നെ ഞാന്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ സമ്മാനങ്ങള് നേടി.""""" ****ഞങ്ങളുടെ നാട്ടിലെ ചെത്തുതൊഴിലാളി ആയിരുന്ന ഹരീന്ദ്രന് ചേട്ടന്‍ നല്ലൊരു കായിക പ്രേമിയായിരുന്നു. പുലര്‍ച്ചെ ഞങ്ങളെയൊക്കെ വിളിച്ചുണര്‍ത്തി ചാല്‍ ബീച്ചിലെ മുട്ടോളം വെള്ളത്തില്‍ ഓടിക്കും.ബീച്ചിലെ മണലിലും വെള്ളത്തിലുമുള്ള പരിശീലനം കുട്ടിക്കാലത്തേ നല്ല ശാരീരികക്ഷമത കൈവരിക്കാ ന്‍ എന്നെ സഹായിച്ചു.*********** 1992-ല്‍ അഴീക്കോട് ഹൈസ്കൂളിലാണ് ഞാന്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. സ്പോര്‍ട്ട്സിലെ മികവല്ലാതെ പരീക്ഷയ്ക്ക് കാര്യമായ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു പ്രൈവറ്റ് കോളജില്‍ പി.ഡി.സി.ക്ക